പ്രരോദനം · Marginalia ClubTranslate
പ്രരോദനം
A poem by Kumaran Asan
സ്മരാമി രാജരാജസ്യ
തൈർഗുണൈർമഹത:കവേ:
ചേതസാ ഭൃശദു:ഖേന
സ്വർഗ്ഗപ്രതിനവാതിഥേ
ഇദം സുധായേത വചോദ്യ യസ്യ മേ
സ്രുതാശ്രുതിക്താക്ഷരമാത്മസംശ്രയത്
ഇതി സ്വയം തല്പദ ഏവ ചാർപ്പിതാം
കൃതാർത്ഥയിഷ്യാമി കൃതിം നവാമിമാം
സൗഹാർദ്ദാദിതരേതരവ്യതികര-
സ്സമ്പദ്യതേ ദേഹിനാം
യൽ കേനാപി ച സന്നികർഷയതി യം

@kumaran_asan
The poet of the Malayalam renaissance. His khandakavyas brought philosophy, love, and social reform into modern Malayalam verse.
സാ തസ്യ സംബന്ധിതാ,
ദ്ദത്തേ ത്വദ്വിരഹപ്രവർത്തിനമിമം
മൂടും കാർമുകിലാലകാലതിമിരം
കാടും കായലുമിക്കടൽത്തിരകളും
ചൂടേറ്റുള്ളമെരിഞ്ഞെഴുന്ന പുക ചൂഴ്-
പാടേ കേരള ഭൂമി കേണു ഭുവനം
നീരാളും ഘനവേണിവായ്പുരസിജ-
കേരോദഞ്ചിതപാണിയിദ്ധര, കരി-
റോരോന്നിച്ചരമാർണ്ണവാനിലരവം
സ്പഷ്ടം പാവനഗാത്രിയിജ്ജനനിയാൾ-
ദിഷ്ടക്കേടു പിണഞ്ഞിരിക്കണമതേ-
ക്ലിഷ്ടശ്രേയീവൾ മുമ്പിലായ് വെറുനില-
കഷ്ടം! "കൈരളി" കണ്ണു പൂട്ടി വിളറി-
ക്കാൽനീട്ടി നിശ്ചേഷ്ടയായ്.
ഹാ! വേഗം സ്ഫുടമാക്കിടുന്നു കഥ, നീ-
ബ്ഭൂവേ, കയ്യുയർത്തി വിണ്ണിലുടനേ-
പൂവേലും പല പൊയ്കയും പുഴകളും
"മാവേലിക്കര"യെത്തിരിഞ്ഞു നെടുവീർ-
പ്പിട്ടിട്ടു നോക്കുന്നതും.
വ്യോമത്തിൻ മലിനത്വമേറ്റിയവിടെ-
ശ്രീമദ്ഭാസുര”ശാരദാലയ”മഹാ-
ധൂമത്തിൻ നികരുംബമല്ലി? - വസുധേ,
ആഹന്ത! പ്രിയപുത്ര യാത്രയിതു ക-
ദേഹധ്വംസമെഴാത്ത തൻ ഹൃദയസം-
സ്നേഹത്തിൻ ഗരിമാവുകൊണ്ടധികമാ-
“വത്സാ! മല്പ്രിയരാജരാജ! വിരവോ-
നുത്സാഹിച്ചതു? ചൊൽക, നീ കനിവൊടെ-
സത്സാഹിത്യവിധിജ്ഞയാം പ്രിയസുതേ!
ക്കുത്സാർഹാമരഭാവയാമിവളെയും,
ഈവണ്ണം പലതോതി,യാധിശിഖിയാ-
വ്യാവല്ഗത്സ്വരയായ് സ്വയം ധര കര-
ദേവപ്രജ്ഞയണുക്ഷയത്തിലുലകിൻ-
ഭാവങ്ങൾകുളവാം വിപത്തുകൾ പരം
സത്യം, സ്യന്ദനചക്രമെഗ്ഘനപഥം
റത്യന്തം ജവമോറ്റമർത്യരിവിടെ-
പ്രത്യക്ഷം സ്തനിതക്ഷണപ്രഭകളാ-
നിത്യം മണ്ണൊടു വിണ്ണിനുള്ള ഭഗിനീ-
പാരം പങ്കിലമായി വീർത്തു ജഡമാം
ചാരത്താഞ്ഞു മുകർന്നിടുന്നു നിഭൃതം
ദൂരത്തിപ്പൊഴുമേറ്റവും മുകളിലാ-
സ്സാരംഗധ്വനിയാലുടൻ കരകയും
നക്തം നിർഭരമാം തമസ്സിൽ വിലസും
വ്യക്തസ്ഫൂർത്തികലർന്നുയർന്ന പുകയിൽ
ഉക്തവ്യഗ്രതയോടുമൂർദ്ധ്വമുഖരാ-
രിക്തത്വം വെടിയുന്നു താഴെ നരർ കേ-
അന്നെട്ടിച്ചരിവിങ്കൽ നഗഫണധ-
ചെന്നെല്ലിങ്കതിരൊത്ത കേരമലരിൻ-
ഇന്നെണ്ണാം നവതാളപത്രഹരിത-
വന്നെത്തുന്നിതു ദേവിമാർ സഹജമാം
ചെന്നാഹന്ത! ചിതാന്തികത്തിലുടനേ
നിന്നാപാണ്ഡുരപുണ്ഡരീകമുകുളശ്രീ-
ശിഷ്ടന്മാർ പല പൂർവ്വവല്ലഭരെ നീ
പുഷ്ടശ്രീഗുണഭൂമി ‘മൂലനൃവരൻ’
നഷ്ടപ്പെട്ടൊരു ബന്ധുരത്ന,മിതുപോൽ
കഷ്ടം, ഹാ! പ്രിയവഞ്ചിലക്ഷ്മി, മിഴിനീർ
പല്ലക്കേറി മനോജ്ഞമംഗളവിള-
ന്നല്ലൽപ്പാടൊടിറങ്ങി നോക്കി നടുവേ-
ഫുല്ലശ്രീ ഹരികേതു പാറിയ രഥം-
തെല്ലന്തർഗ്ഗതമാർന്നുനിന്നു വിലപി-
അത്യാരൂഢവിപത്തിതെ,ങ്ങനെയിവർ-
വ്യത്യാസംകലരാത്തൊരിബ്ഭ്ഗിനിമാർ
നിത്യാപത്യമിവർക്കു “കൈരളി”യൊരാൾ;
പ്രത്യാശാസ്പദതന്തു,ബന്ധനമിതി-
ന്നിന്നറ്റു തെട്ടെന്നതും!
നിന്നാമട്ടവരൊട്ടുടൻ കടലിനെ-
ലിന്നാകായലിനെ സ്ഫുടം പുഴകൾപോൽ
ചെന്നാലോലദൃംഗംബു വാർത്തു തഴുകി-
ന്നൊന്നായരിവർ;-കൂറ്റുകാരെ-
യൊരുമിപ്പിപ്പു കുടുംബാധികൾ.
ഉത്താളദ്രുമരാജി ചൂഴുമിരുളി-
ന്നൊത്തോരോ ഘനപാളി നീങ്ങി-
യിടതൂർന്നീടും നഭോവീഥിയിൽ;
ഹൃത്താരിൽ ഭയമേകുമാറുരു കരും-
ചത്തോരിബ്ബുധവാസരത്തിനുടലൊ-
നേരാണിങ്ങിതു “പർപ്പ”വംശപരദൈ-
ധാരാലദ്യുതിയാർന്നു കാണ്മു, വഴിയേ
ധാരാവൃഷ്ടിയിൽതിൽ കെടാത്തൊരെഴുനെ-
കൂവിടുന്നു കുറുക്കനും നിലവിളി
ചീവീടും കരയുന്നു കൂമനുമിതാ
ആവിശ്ശോകമൊടിന്നിവറ്റകളിലാ-
വാവിട്ടാർത്തു പുലമ്പുകല്ലി? നിശതാൻ
മൂന്നാളിമ്മഹനീയമാം നൃപകുല-
പോന്നാർ “ബാഹട” “കാളിദാസ” “പണി-
ഇന്നാ ശാഖ വിടിർന്ന പൂക്കളിവ മൂ-
യൊന്നായമ്മലർവാടിയും പൃഥിവിയും
എന്നല്ലീയൊടുവിൽ സ്ഫുടിച്ച മലരിൻ-
ങ്ങന്നന്നേറുവതോർത്തതമ്മുടിയിലേ-
ഇന്നപ്പൂവു കരിഞ്ഞകണ്ടഹഹ! തൻ-
യെന്നഞ്ചുന്നിത; മർത്ത്യരിൽ പതനഭീ-
‘ജീവേശ’ ‘പ്രിയതാത’ ഇങ്ങനെയഹോ!
രാവേഗത്തൊടിതാ തുടർന്നു മുറയി-
ജീവല്പ്രേത “മഹാബലിക്ഷമ”വിഡം-
ന്നാവർത്തിപ്പൊരതിന്റെ മാറ്റൊലികളാൽ
സ്നേഹാർദ്രാശയ! വൈദുഷീജിതജഗ-
മാഹാത്മ്യങ്ങളിൽ വിസ്മയിച്ചു കരയുന്നൂ
ദേഹാലംബനമാം ഭവല്പ്രണയിലോകം
ത്താഹാ! ചുട്ടു മഹാദ്രുമം; ലത നിലം-
സ്പഷ്ടം ഭൂമി മറയ്ക്കില്ലിന്ദു തെളിയും
പ്പുഷ്ടശ്രീരവി മൂടിയാലുമുയരും
ദുഷ്ടക്കാലമഹാഗ്രഹത്തിനിരയാ-,
കഷ്ടം ‘രോഹിണി’യക്കലേശനെയിനി-
വൈവശ്യംകലരാതെ കൃത്യമതിയാൽ
പൂവറ്റാലുമുടൻ കരിഞ്ഞിടുവതി-
ഭാവത്തിൻ പരകോടിയിൽ സ്വയമഭാ-
ആരാലെന്തു നിവൃത്തി?-ജീവിതരസം
തീരാത്തോരതിതൃഷ്ണയാൽ രസന നീ-
തോരാതുള്ളൊരു കണ്ണുനീരിലവരെ-
സ്ക്കാരാഢ്യൻ പറ്റുപശ്യതോഹരനവാ-
അന്തശ്ചന്ദ്രശാരദ്ഘനാഭ തടവി-
പ്രാന്തസ്ഫൂർത്തി കലർന്ന മാളികയില-
സ്വന്തം ദീപ്തി നശിച്ചഹോ രജതപാത്രം-
ശാന്തം ഹന്ത! ശയിച്ചിരുന്നു ശിവനേ!-
കായും ഹൃത്തൊടടുത്തു കേണരുളുവോർ
ഞ്ഞായുർജ്യോതിഷതത്ത്വവിദ്യകളെ
നോക്കിക്കൊഞ്ഞ്ണംകാട്ടിയും,
ഭീയും ദീനതയും മഹാവിരതിയും
ശ്രീയുക്താവയവങ്ങൾ തോറുമൊരുപോൽ
ലോകത്തെജ്ജഡമാക്കി നിർഭരനിശീ-
മൂകത്വത്തെ മുതിർന്നു തൻ മുലകുടി-
പ്പിക്കും മഹത്ത്വത്തൊടും,
ഹാ! കർണ്ണങ്ങളിലുഗ്രശംഖമുരജ-
ഭൂകമ്പക്കിലനങ്ങിടാതെയുമിതാ!
അമ്പേ! പിന്നതിശൂന്യമാമൊരു മര-
വമ്പേരാർന്ന സുധാമുഖാഹിപതി നിർ-
മുൻപേ പോയ ‘മയൂരദൂത’കവി തൻ-
ന്നമ്പേലും കുശലങ്ങൾ ചൊൽവൂ, നിപുണ-
ശ്രോത്രങ്ങൾ കേൾക്കുമ്പടി!
“വന്നാലും വിധിയാൽ സ്വയം ത്വരിതമാ-
യിന്നാളല്ലി, പിരിഞ്ഞു ഹന്ത, ചരമാ-
ഒന്നാണിങ്ങെഴുമുഗ്രനാമനലഭൂ-
വന്നാളും പരിണാമഭിന്നത പറ-
മുക്കാലും പുകയായി ഞങ്ങൾ ചെളിയാ-
യുൽക്കാചഞ്ചലമായ ജീവിതമതി-
ഇക്കാണും നറുതുമ്പയും മൃദുലമാ-
നിൽക്കാതുള്ളൊരവസ്ഥ കണ്ടു ചെറുപൂ-
ങ്കൊത്താൽ ചിരിക്കുന്നതാം.
വഞ്ചീശിത്രി പരേത ‘ലക്ഷ്മി’യുടെ പൂ-
തഞ്ചീടും തിരുമേനിതന്നവയവ-
മിഞ്ചീ പാവകനീവിധം; മനുജർതൻ
ള്ളഞ്ചീടും ചിതയെങ്ങു? ഞങ്ങൾ വിരവിൽ-
ക്കണ്ടിങ്ങു രണ്ടും സ്വയം.
കഷ്ടം! സ്ഥാനവലിപ്പമോ പ്രഭുതയോ
ദൃഷ്ടശ്രീ തനുധാടിയോ ചെറുതുമി-
സ്പഷ്ടം മാനുഷഗർവ്വമൊക്കെയിവിടെ-
ങ്ങിഷ്ടന്മാർ പിരിയുന്നു! ഹാ! -ഇവിടമാ-
ചോരച്ചെങ്കനൽ ചേർന്ന കൊള്ളിനിരപോൽ
ചാർത്തീയെരിതീയൊടൊത്ത കുസുമം
വായ്ക്കുന്ന മുൾക്കള്ളിയും
ചാരംപൂണ്ടു ചവുണ്ട പൂവൊടിവിടം
സാരജ്ഞർക്കു ന്രേതിഹാസചരമ-
ലോകത്തിൽ ക്ഷതിയില്ല പുണ്യചരിത-
ന്മാർക്കെന്നു കേൾക്കുന്നിതേ;
ശോകം വേണ്ടയി, നമ്മളാ മഹിതർതൻ-
മാകല്പം പുകളിന്നമുക്കുമിനി നാം
ഓരോന്നിങ്ങനെയോതുമപ്പൊടികളെ-
ച്ചാരോപിച്ചു വപുസ്സതങ്ങു മിഴിനീ-
ന്നർപ്പിച്ചു തന്നാൽ സ്തുതൻ
സ്ഫാരോച്ഛ്വാസമൊടാശ്രയാശനുമഹോ!
വൃതസ്തോത്രഗണം രചിച്ചു ദിവിഷദ്-
ശ്രോത്രോത്സവം ചേർത്തു നൽ-
ഭവ്യശ്രീകലരും നവീനമുനിയാ-
സുവ്യക്തം തനതംഗമിന്നു ബലിയായ്
ഹവ്യം ഭൂമിയിലില്ലഹോ! ഹുതവഹ-
വൃതദ്വേഷി വിരഞ്ഞു വജ്രകരനാ-
മിത്രസ്നേഹമൊടിങ്ങിതാ വരുണനും
അത്രത്യാഗ്നിശിഖാളിപോൽ മുകളിൽ വ-
ചിത്രം! മേഘഗണം ക്ഷണം മഴയിതാ
കൃത്യജ്ഞൻ ഹതകൈരളിക്കു നവമാം
ന്നിത്യഖ്യാതിയിയന്നൊരിസ്സുകൃതിതൻ
അത്യർത്ഥാം പരിശുഷ്ക്കമാം ചിതയിലെ-
പ്രത്യഗ്രാരുണമായ് മുളച്ച തളിരോ
ഹാ! ഗർത്തോപരി തീർത്ത പട്ടടയിലെ-
ന്നാഗശ്രേണികണക്കെ നീളുമനല-
രോചിസ്സേറി വപുസ്സു പൊൽത്തകിടുപോൽ
മോചിച്ചിമ്മഹനീയദാഹവിധിയിൽ
വീചിക്ഷോഭമിയന്ന തീക്കടലുപോൽ
ശോചിഷ്ക്കേശനിതാ സ്ഫുടം ജട വിതുർ-
ഹാ! കാലാഭിഭവം വെടിഞ്ഞനുപദം
ലോകാരാധിതരീതിയാർന്ന ലളിത-
പാകാർദ്രാവിരതാശ്രിതാശ്രിതപ്രണയമേ!
മോഹാന്ധ്യപ്രതിഭേ! മുഹൂർദ്ധൃതകലാ-
ആഹാ വെന്തെരിയുന്നു! നിങ്ങളഭയം
സ്നേഹാർദ്രം, സരളദ്രുമം; നിലവിളി-
മങ്ങാത്തോരു മനോഗുണങ്ങളഖിലം
പൊങ്ങാറായതിനാൽ സ്വയം പുകയിലും
ഇങ്ങാശിച്ചു വസിച്ചെരിഞ്ഞു പിരിയും
യെങ്ങാഹാ!യിനി നിങ്ങൾ പോവതുയരും
പൊങ്ങിപ്പൊങ്ങിയകാലധൂമനിരപൊൽ
ഞ്ഞിങ്ങിക്കാണുവതെന്തുവാൻ? - സുദൃഢമി-
തിങ്ങിക്കൈരളിതന്മനോഗുഹവെടി-
മുങ്ങിത്തീയിലുമിത്തദാത്മജഗുണം
നാനാവ്യക്തി വഹിച്ചു കൈരളികരൾ-
താനാണിശ്ശലഭങ്ങളെന്നു ദൃഢമാ-
ദീനാവസ്ഥകൾ കണ്ടെനിക്കു ഹൃദയം
പൊട്ടുന്നു ഞെട്ടുന്നു ഞാൻ.
മോഹത്താൽ തുനിയുന്നു നിങ്ങൾ, മൃദവാ-
ദാഹവ്യാപൃതനെങ്ങു വഹ്നീ? - അഥവാ,
ദേഹം നശ്വരമാർക്കു, മിങ്ങതൊരുവൻ
സ്നേഹത്തെക്കരുതി സ്വയം കഴികിൽ നൂ-
ഹാ! വണ്ടിൻനികരങ്ങളും ത്സടിതിയി-
ദ്ദിവ്യൻ കവീന്ദ്രന്റെ മേൽ
ഭാവവ്യക്തികൾ കാട്ടിയിന്നനുമരി-
ദേവന്മാർ ചിലരാവസിച്ചിടുകയാൽ
കാറ്റത്ത്റ്റടിഞ്ഞാഞ്ഞിടും
ഞാവൽകായ് നിരപോലെ പോന്നു ചിതമേൽ
സത്യം ദേവകൾതാൻ സുഖത്തിലനുമോ-
ടത്യന്തം, സ്വയമപ്രകാരമനുശോ-
നിത്യ സ്പർദ്ധിമനുഷ്യവർഗ്ഗമിവിടെ-
പ്രത്യക്ഷത്തിലധ:പതിച്ചു സുരരേ!
പ്രാമാണ്യം സ്വയമാർന്ന പാണ്ഡിതി, പരി-
സാമാന്യാധികമായ ശക്തി കവിതാ-
ശ്രീമാഹാത്മ്യമിവണ്ണമാർന്ന വിബുധ-
ഭൂമാവിൽ ചിൽ കൗശികവ്രജമഹോ!
പണ്ടേയുണ്ടു മനുഷ്യനിഗ്ഗുണപുരോ-
കണ്ടേറുന്ന വിവേകശക്തിയതിനെ-
മിണ്ടേണ്ടാ കഥ-ഹന്ത! യിന്നതു വെറും
വണ്ടേ! നീ തുലയുന്നു; വീണയി വിള-
ശങ്കാപേതമുദിക്കുമർത്ഥരുചിയെ-
മാങ്കോലക്കുരുവിന്റെയെണ്ണയിലെഴു-
ഹുങ്കാരത്തിലൊതുങ്ങുമോ പരഗുണോൽ-
പൂങ്കോഴിപ്രകരത്തിനും സ്ഥലമഹോ!
വേണ്ടാ ചിന്തയിനിക്കലാനിലയ, വി-
ണ്ണേറും ഭവൽജ്യോൽസ്നയെ-
ത്തീണ്ടാ ഭൗമതമസ്സുമിന്നസീതമാം
ഉണ്ടാകാം പരിഭൂതിഭീതി സുകൃത-
ള്ളാണ്ടാറുന്ന തദസ്ഥിലേശനിരയും
ശോകംപൂണ്ടുഴറിച്ചിരം വികൃതിഭേ-
ലോകത്തിന്റെ ദുഷിച്ചുപോയ രുചിയെ
പാകത്തിൽ കവിരാജരാജ! ഫലമാം-
സ്തോകം വേണ്ടയിനിബ്ഭവാന്റെ ഗുളിക-
ക്ഷീണിക്കാത്ത മനീഷയും മഷിയുണ-
വാണിക്കായ് തനിയേയുഴിഞ്ഞു വരമായ്
കാണിച്ചു വിവിദാദ്ഭുതങ്ങൾ വിധിദൃ-
നാണിച്ചു, സ്വയമംബ കൈരളി തെളി-
ഞ്ഞൂക്ഷിച്ചു മോക്ഷത്തെയും.
എന്നാലിപ്പണിതീര്ന്ന ഗോപുരമുണ-
ല്ലെന്നയഗ്ഗളനാളമെത്തിയ ഭവൽ-
എന്നായാധിയിവർക്കു; ഹാ! വിധി വിനോ-
നിന്നാ ഭാസ്ക്കരനസ്തമിച്ച; മുഴുകീ
കേണാലും മനമേ, കിളർന്നെരിയുവോ-
വീണാഹാ! കര്യുന്നിതാർദ്രമുഖിയി-
വീണാമുക്തകരാർപ്പിതാസ്യകമലം
കാണുംമട്ടിലിടയ്ക്കിടയ്ക്കു തെളിവോ-
പൂണും തേരുകളേറി മേഘമൊഴിയും
താണുമ്പൊങ്ങിയുമങ്ങടുത്തുമകല-
ചേണുട്ടീടിന വിദ്യയാൽ സ്ഥിരപദം
വാനത്തബ്ബഹുദൂരെ വന്മഹിമയാൽ
സ്ഥാനം ചേർന്നവരിങ്ങെഴും വ്യസനമോർ-
നൂനം ഭൂമിയൊടുണ്ടവർക്കു വലുതാം
ജ്ഞാനത്താൽ നിജ ദേശകാലകൃതമാം
എന്നല്ലിത്തിരുമേനിതാനുമിവരൊ-
ന്നെന്നേക്കും സ്വയമപ്പദത്തിൽ വിലസും
എന്നദ്ദിവ്യരറിഞ്ഞു ഭൂമി വെടിയു-
വന്നേറ്റം ബഹുമാനപൂര്വ്വമെതിരേ
ഓജസ്സാർന്ന മുഖങ്ങൾ ചൂഴെയുരുകും
തേജസ്സിൻ പരിവേഷമാർന്നു തെളിവിൽ
രാജച്ചന്ദ്രികയൊത്ത രമ്യവസനം
ഭ്രാജന്മൂർത്തികൾ വാണിതന്റെ പരിഷൽ-
ത്വിട്ടാളും മിഴിശബ്ദരാശിതിവാൻ
കിട്ടാൻ പണ്ടു കടുന്തുടിധ്വനികളിൽ
എട്ടായ് തീർത്ത സരങ്ങൾ കുച്ഛസഹിതം
പൊട്ടാതക്കിയ സൂത്രഹാരമെഴുമീ
'ഭാഷാ' വ്യാകരണം നിജാഭിധയിലായ്
ഭാഷാശാസ്ത്രമതിൽ "ലഘൂ"കരണവും
തോഷാശ്രുക്കൾ പൊഴിഞ്ഞു രണ്ടു കരവും
തന്നെത്താൻ നിജചിന്തയിൽ ബലികഴി-
ങ്ങന്യന്മാർ പകരുന്നകണ്ടു, കൃതിയായ്-
ത്തീരുന്നു വിദ്വാൻ സ്വയം,
പിന്നെത്തല്പരിപോഷണശ്രമഫലം
ധന്യത്വം പറയേണ്ടതില്ലയി ഭവാൻ
ചേണാർന്നോരു കവീന്ദ്രപട്ടബിരുദം
പ്രാണാധായകനാം മഹാദ്യുതിയെഴു-
ന്നെള്ളുന്നു മെല്ലെന്നിതാ.
അംഗാരത്തിലെരിഞ്ഞു ശുദ്ധിതടവും
ശൃംഗാരക്കറ പോയ്തെളിഞ്ഞൊരു മഹാ-
അംഗാശ്ലേഷവിധിക്കു മിത്രമണിയെ-
ക്കുണ്ടാഞ്ഞു നീട്ടുന്നിതാ
തുംഗാഭിഖ്യയെഴും കരാംകുരമഹോ!
നൊന്താളുന്നഴലൊത്തു നിർമ്മലമുഖാ-
സന്താപാശ്രുകണങ്ങളൊത്തു തുടരും
ഞ്ഞെന്താമിക്കുശലോക്തിയിൽ കവിവരൻ
ആ മന്ത്രിച്ചഴലാർന്ന ഭൂമിയെ വെടി-
ഞ്ഞെത്തും ഭവാന്നാദ്യമായ്
ശ്രീമൻ, ബാഷ്പസമാവിലാക്ഷരമുര-
ഹാ! മർത്യൻ സുരഭാവമാർന്നിടുകിലും
പ്രേമം തന്നെ ജയിപ്പൂ, ലോകമതുതാ-
ഏകാന്തം സുഖമിങ്ങു, നിത്യമഴലാം
ശ്രീയൊത്ത മദ്ധ്യോർവ്വിയിൽ,
ഛേകാത്മാചലഭോഗഭൂവിൽ നിമിഷ-
ശ്രീകാളും രസകാമധേനു രസയാ-
പ്രേമത്തിൽ സുരയൗവതങ്ങളനിശം
സാമഞ്ജസ്യമെഴും ഭവൽഫണിതിയിൽ
ഭൂമൻ, ഭൗമ’കുമാര’രോതുവതെനി-
രംഗത്തിൽ തിരതല്ലിയെന്നുമരുളും
ന്നംഗക്ഷേപകതൂഹലങ്ങളുമെനി-
രാസ്യശ്രീഗതിയാൽ സ്വയം ‘രഘു’വിനെ-
പ്രാജ്യത്വംകലരുന്ന വാഗ്ലഹരിയാൽ
പൂജ്യഖ്യാതിയെഴും സുധാസദൃശിയ-
ത്താജ്യമ്പോലെയുറച്ചുപോയ നിലവി-
വ്വേദവ്യാഹതചിത്ത കൈരളി വിര-
ഞ്ഞിമ്മട്ടു മൂർച്ഛിച്ചതും,
ഹാ! ദർശിച്ചു ഭവദ്ഗുണങ്ങളനുമാ-
വ്വാദം വിശ്വഭരം രസത്തിൽ നിലനിർ-
താരിൻ സൗരഭധാടി തെന്നലതുപോൽ
പാരിൻ പ്രാജ്യഗുണം പരത്തിയതിനെ-
നേരിൽ പ്രാണനിളയുക്കു, പിന്നെ മറയാൽ
ഭൂരിച്ഛാന്ദസർ പോറ്റിയോരു വസുധ-
ത്സംഗം വിട്ടു പിരിഞ്ഞുപോവതു, വിധി-
ക്കിമ്മട്ടു കീഴ്പ്പെട്ടിനി,
തുംഗപ്രാഭവമാർന്നിടും ത്രിപഥഗാ-
‘വംഗ’ദ്യോവിലുദിച്ചുയർന്ന ‘രവി’യെ
ധാവള്യംകലരും കവീന്ദ്രനുടനേ
ഭാവസ്വച്ഛതയാർന്നു ചാരുകവിതാ-
സ്സാവർജ്ജിപ്പൊരു ധാമമെത്തി നിലകൊ-
“ശ്രീമൻ, ഭൂപരിവർത്തനങ്ങളിലിട-
ളീമട്ടിൽ പടുദന്തലേഖനി നയി-
ആ മന്നാടകചക്രമ്പിൽ നിജവാ-
നാമർജ്ജിച്ചിതു കാലസിന്ധുവിലഹോ
ഖ്യാതിപ്പെട്ട പുരാണരൂപകകവി-
സ്സോതി സ്വസ്തി പറഞ്ഞുമാറുമുടന-
ഹാ! തിക്കുന്നു, സമാനുകമ്പരവരിൽ
ജ്യോതിർവിത്തുകൾ മുഖ്യരാണുപചിത-
നാലഞ്ചാളുകൾ പിന്നെയർച്യപദരാ-
ത്താലങ്കാരികരാഗമജ്ഞർ പലര-
നീലശ്രീലശരന്നഭസ്സിലുയരും-
പ്പാലഞ്ചും പുതു ബുദ്ബുദപ്രഭയൊടും
താണാ ദിക്കിനു തെല്ലുദൂരെയുടനെ
കാണാമാഭ കടൽക്കരയ്ക്കൊരു കരും-
ഏണാങ്കന്റെയപൂർണ്ണബിംബമവിടെ-
ചേണാർന്നീടിന ഹംസമാ വഴി പറ-
അല്ലിൽ ദ്യോവിൽ മഹാണ്ഡകോടികൾ ചലി-
തല്ലിക്കൂടിയ വാദ്യമൊത്തനുരണി-
കില്ലില്ലിങ്ങു കനിഞ്ഞു ദേവിയെഴുനെ-
ച്ചൊല്ലിത്താപമൊടും സുരർഷിനിവഹ-
അക്കാർവിട്ടു തെളിഞ്ഞ ഹംസപതിമേൽ
തൃക്കാരുണ്യകടാക്ഷദീധിതി നറും
ചിൽക്കാമ്പാമവൾ കേരളോർവ്വിയെയഹോ!
തൽക്കായത്തിലടിഞ്ഞ കൈരളിയെയും
ഉന്നിദ്രാഭകലർന്നു കാറ്റിലിളകും
പിന്നിൽ പാറിയ കൂന്തൽമേൽ വിലസിയും
ചിന്നിപ്പൂവുടയാട ‘സാഹ്യ’മിയലും
മന്നിൽ പെട്ടു കിടക്കുമമ്മകളെ നിർ-
സ്ഥൂലദ്രാവിഡമട്ടുവിട്ടു നിയമ-
ക്കോലം ‘സംസ്കൃത’മോടിയാൽ വികൃതമാ-
ഫാൽത്തിങ്കലഴിഞ്ഞ് സൂക്ഷമ’തിലകം’
ലോലശ്രീയൊടു പണ്ടു മൂർച്ഛയിതിലും
മിണ്ടാതിന്നിലയിൽ ശയിക്കിലുമഹോ
ത്തണ്ടാരിൻ മൃദുസംവിധാനഗതിയാ-
“വേണ്ടാ ജീവിതമിന്നിയെന്നുടലിലും
രുണ്ടാം മേലിലനേക,രസ്തമിതനാ-
ആകാശത്തിലുടൻ പ്രഭൂതരുജപു-
ല്ലാകാരപ്രഭ ഹംസപക്ഷരുചിയാം
ഹാ! കാരുണ്യമിയന്നു കുണ്ടിതഖിലം
ങ്ങാർദ്രാശയർക്കാർക്കുമേ.
തേനഞ്ചീടിന ‘ഗാഥ’യാലൊരു മഹാൻ
ന്നാനന്ദാശ്രുവിൽ മുക്കി മറ്റൊരു മഹാ-
‘തുള്ളിച്ചു’തൻപാട്ടിനാൽ’;
നൂനം കൈരളിയമ്മയും ശിശുവുമായ്-
അക്കാണും പ്രഭപൂണ്ടടുത്ത് വിലസും
മുൽക്കാര്യങ്ങൾ നിനച്ചു കേഴുവവരാ-
ഉൾക്കാമ്പാടിയവർക്കു പിൻപിലെഴുമ-
തൃക്കാൽ കൂപ്പുകയാം സമാധി വരുവാൻ
പ്രവ്യഗ്രാശയരായ് പകച്ചഴൽ വഹി-
ദ്ദിവ്യസ്ത്രീപുരുഷർക്കുശേഷമുടനേ
ഭവ്യപ്രദ്യുതിപൂണ്ടു ഭാരതിയെഴും
സുവ്യക്താക്ഷരവാണീ മാറ്റൊലിയൊറ്റും
“വത്സേ! കൈരളി,യാശ്വസിക്ക,വിധിസ-
ഹൃത്സേതുക്കൾ തകർത്ത മോഹനദിവി-
സത്സേവ്യേ! സഖീ! കേരളാവനി! കുഴ
ലോകം നിത്യചലം, വൃഥാ മൃതിഭയം
പാകത്തിൽ പൊരുളൊന്നുതന്നെ;പലതാ-
ന്നാകല്പം ചുഴലുന്നു, തദ്ഗതി തടു-
വീഴുന്നു സുരബാഷ്പവൃഷ്ടിയുടനേ-
ചൂഴും തേരിലുയർന്നിടുന്നു വഴിമേൽ
കേഴും വ്യക്തികൾ വാണിമാതൊടുമിതാ
താഴുന്നൂ ദശമീഹിമാംശു കടലിൽ
ഹാ! കണ്മൂടിയിരുണ്ടു ദിക്കഖിലവും
കാകശ്രേണികൾപോലെ വന്നുരുതമ-
ലോകവ്യക്തചരിത്രകൃത്തു വിധിയീ-
ശോകവ്യഞ്ജകമായടച്ചു മഷിതേ-
ശ്രേണീനിർമ്മിതമാണു; കാണ്മതു ദിവാ-
താണീലിന്നു വിയോഗവേദന, മറി-
കേണീടുന്നിതുണർന്നഹോ! ജനനിയെ-
പോയീ കൈരളിതൻ പ്രശസ്തതനയൻ!
പോയീ ശിഷ്യസുഹൃല്പ്രിയൻ ഭസിതമഅ-
മായീഭൂതമഹോ ജഗത്സ്ഥിതി!യിതാ-
സ്ഥായീഭാവമിയന്നു; ബാഷ്പനിരയും
നിൽക്കാത്ത നീർച്ചാട്ടമായ്.
ആഹാ! നിഷ്ഠുരരാത്രി! യമ്മഹിതനെ-
ദ്ദേഹായാമമൊടുന്നുരണ്ടു പുരുഷാ-
സ്നേഹാർത്തർക്കു സുഖം വളർത്തുമതു നീ
ചെയ്തില്ല; വേൺറ്റാ, സ്വയം
മോഹാന്ധത്വമിയന്നു ഞങ്ങൾ, പകലും
പറ്റീ പേരിതു "കാലയുക്ത്യ"ഭിധമാ-
പ്പെറ്റീടാനിടചേർന്നൊരുഅ"മ്മിഥുന"മേ!
തെറ്റീട്ടില്ല നിനക്കു "പഞ്ചത"യുമ-
പ്പറ്റീട്ടഞ്ചണമിങ്ങു ഞങ്ങൾ മൃതിയെ-
ഐരോപ്യാഹവവഹ്നി ഭൂമിയെ ദഹി-
പേരാളും ധനരക്തനഅഡി നിലവായ്,
ഓരോ വ്യാധികളായിതാ യമനുമാർ-
ന്നെത്തുന്നു, ഞങ്ങൾക്കെഴും
ഘോരാന്തർജ്വരപീഡ കാൺകതുകളെ-
ഇല്ലേറെപ്പരമാർത്ഥസൂരികൾ, കവി-
ചൊല്ലേറും ശുഭശീലനിഷ്ഠരവരിൽ-
ഉല്ലേഖിച്ച ഗുണങ്ങൾതന്നെ തികവോ-
ങ്ങല്ലേ? ഹാ! തിരുമേനി,-ആരിവിടെയീ
ചാരുത്വം തികയും സുമങ്ങളെയുടൻ
ചോരും മാധുരിയാർന്ന പക്വനിരയെ-
പാരും കൈവെടിയുന്നു പുത്രരെയഹോ!
ത്തീരുന്നോ ഗുണമിങ്ങിവറ്റ കഠിന-
കേണീടിൻ പ്രിയരേ!യുഴന്നു ഗതികെ-
പേണീടും ചുടുകണ്ണുനീരിനു തുലോം
പ്രാണീഭൂതമഹാനിനി പ്രതിനിവൃ-
വേണീവായ്പിൽ വിവേകവഞ്ചി ശകലം
സ്യാനന്ദൂരപുരത്തവാന്തരവഴി-
ന്യൂനശ്രീ തടവി, സ്സദാ പലകലാ-
ആനന്ദാലയമായ് ലസിച്ച ഗുരുവിൽ-
സ്ഥാനത്തിശ്ശവഗോപുരാകൃതിയിൽ നീ
നിൽക്കുന്നു? നോക്കാൻ പണി!
കൂറാളും തിരുമേനി കൃത്യപരനായ്
മാറാതമ്മലർവായു വീശുവൊരു നൻ-
വേറാശയ്ക്കിടമില്ല, നിങ്ങൾ ചൊരിയും
ച്ചോരായോർത്തു ചുഴന്നു കാക്കകളിനി-
ജാലംപോലെ ഭവാന്റെ ലീലകൾ വിഭോ!
സ്യാലന്മാർക്കു നിജാലയം 'ബലിപുരം'
കാലദ്ധ്വം സനജാഡകൊണ്ടു വെറുതേ-
ശ്രീമൻ! രോഹിതരൂപനങ്ങു നടുവിൽ
ഹാ! മത്തൻ യമധീവരൻ വലയെറി-
ഞ്ഞേല്പ്പിച്ചുപോൽ; ഈശ്വരാ!
ഭീമത്വം കലരുന്ന വൈതരണിയീ-
വാർത്തയ്ക്കു ലാക്കാം കുളം!
ഹാ! രോഗം കഫദോഷമല്ലി, സുഖമാം
ന്നോരോന്നാശയൊടോർത്തു ഞങ്ങൾ; വിധിയോ
ഘോരോദന്തമിതാ തറച്ചിതു ചെവി-
ത്താരോർക്കാ-ബത, രാഹുതന്നെ രവിയിൽ
മങ്ങാതിപ്പൊഴുമുള്ളിലമ്മുഖവുമ-
വിങ്ങാറുള്ള വിലോകനങ്ങളുമഹോ!
എങ്ങാവോ തിരുമേനിയിന്നു? വരുമോ
വീണ്ടും? കവീന്ദ്രോക്തിപോ-
ലിങ്ങാഗന്ഋഉകവൈകൃതം സ്ഥിതിയഹോ!
കാലത്തൂണുകഴിഞ്ഞു കൗതുകമൊടും
ലോലശ്രീതിലകാഭ തൂവി, വിതറി-
പാലഞ്ചും സ്മിതമോടൊരംശുകമുടു-
ക്കോലം പോയിതു ചിത്തമേ, യയവിറ-
ചട്ടറ്റീടിന ശോഭചേർന്ന പനിനീർ-
കെട്ടപ്പെട്ടതുപോലിണങ്ങിയ തല-
ചട്ടയ്ക്കാഭകലർത്തി മേല്വിലസുമ-
തിട്ടം ഹാ! രഥമേറിയും സ്മൃതിപഥ-
ശ്രീതാവുന്നൊരു വഞ്ചിവല്ലഭമഹാ
മാതാവിൻ സ്തനമുണ്ടറിഞ്ഞിതു ഭവാൻ
നേതാവും സ്വയമായിതങ്ങൊടുവില-
യോതാമിന്നവൾ കൈരളിക്കു കിടയായ്
ലീലാനിർജ്ജിതവിദ്യരായ് പുകഴ്പര-
ശാലാപണ്ഡിതലോകവും പ്രിയതയാൽ
ലോലാഭം പുതുമുത്തുപോലരിയ കൈ-
ഗാഢസ്നേഹമൊടങ്ങു കൿഷ്യയിലണ-
ക്കൂഢശ്രീ ഹിമരശ്മിയായ് സുധചൊരി-
പീഠംവിട്ടു നിവർന്നെണീറ്റു നൊടിയിൽ-
പാഠവ്യാഖ്യ കുറിക്കുമപ്പലക ലാ-
ക്കാക്കി ത്വരിക്കുന്നതും.
ഒറ്റക്കാൽ, പിറകൂന്നിയൂർമ്മികകളാൽ
ചെറ്റമ്മൃത്തികയേന്തി വാക്യമെഴുതി-
ക്കാണിച്ചു നിൽക്കുന്നതും,
അറ്റം തെല്ലു ചുരുട്ടിയായിടതുകൈ
പിൻചേർത്തു വിശ്രാന്തനായ്
കറ്റക്കാർശിഖ പിൻപൊതുക്കി മറുകൈ-
കോപസ്ഫൂർത്തിയറിഞ്ഞിടാതരുണമാ-
ക്ഷേപത്താൽ തിരുമേനി ശിഷ്യരെയിട-
യ്ക്കോരോന്നു വീക്ഷിപ്പതും
സ്വാപഭ്രാന്തികണക്കു മാഞ്ഞിതഖിലം!
ദീപം പോയ വെറും വിളക്കു തടയാ-
ന്നാവിർഭാവനിമിത്തമെന്നതു നിന-
ച്ചമ്പാർന്നു കുമ്പിട്ടിടാൻ
ഹേ! വിദ്വൻ! ഭവദീയഭക്തജനത-
കോവിൽ ഗർഭഗൃഹങ്ങളായി നെടുനാൾ
നീലപ്പുൽത്തറകൾക്കു മേൽ പല നിഴൽ-
കാലത്തിൽക്കനിയേകിയും കിളികൾ തൻ-
സ്ഥൂലാമ്രാധിപ! കേഴുകീ വിരഹമോർ-
ത്തെന്നും മഴക്കാറ്റിൽ നീ!
പ്രാദുർഭാവമിയന്നു തന്നിതു കവേ!
വൈദുഷ്യപ്രഥ ഭാരതാവനിയിലും;
സ്വാദുറ്റോർത്തവിടുന്നു സംസ്കൃതകലാ-
ഹാ! ദുര്യോഗ,-മിതാ പ്രയത്നതരു പൂ-
ഹന്ത! ദ്യോവിലിയുർന്നിതങ്ങൊരു മഹാ-
ത്തന്തർദ്ധാനമിയന്നിത’ക്കവി’ ‘ബുധൻ’
സ്വന്തക്ഷീണത രാജധാനി! പരിഗോ-
ക്കന്ത, സ്സീ’ഗ്രഹചാര’ദോഷമധികം
മദ്രാഭിഖ്യമഹാപുരത്തിലുയരും
മുദ്രാതീതമഹത്ത്വമാർന്നു വിലസും
ത്വദ്രാജദ് ബിരുദങ്ങൾ നേടിയയി! നിൻ-
ഭദ്രാത്മാ നിജകൃത്യയാത്രയിലിതാ
ഭ്രാജിക്കും ഭവദീയരാജ്യപരിധി-
രാജിക്കും പല ശബ്ദലോകമൊടു തൻ-
യോജിപ്പിച്ചഭിവൃദ്ധി ചേർക്കുവതിനായ്
ച്ചീ ജിഷ്ണുദ്യുതി കൈരളിക്കുമരുളീ
ഈടേറുന്നൊരു നഷ്ടമിങ്ങനെ പിണ-
പാടേയൂർദ്ധ്വഗവാക്ഷദൃഷ്ടികൾ മിഴി-
കേടേശാതുരു ശാന്തവാക്കുകൾ കടൽ-
ചൂടേലും നെടുവീർപ്പുകൊണ്ടു നഗരി-
ഹാ! കഷ്ടം പ്രതിഭാപ്രകാശഭരമാർ-
ലോകത്തിമ്മൃതി തുല്യമിന്നുമൊളി ക-
ഈ കർമ്മക്ഷമവിദ്യയൊന്നുമിനിയും
ശോകത്തിന്നു,-വൃഥാ കപാലഫലകം
എന്തായീ ശ്രമ? മെത്രനാളുഴറി നീ
എന്താശിപ്പതു’രാസ’‘ബൗതിക’മഹാ-
ചിന്താമർജ്ജരനായ നിങ്ങടെ പിതാ-
യന്താവസ്ഥയഹോ! ദയാർഹ, മിതഹോ!
പാരിൽ സൃഷ്ടിദിനം തുടങ്ങി മരണം
ത്താരിൻ ജ്വാലകളല്ലി, നിങ്ങൾ പറവിൻ
പൂരിക്കും നെടുവീർപ്പുതൻ നിചയമ-
ഭൂരിപ്രാക്തനബാഷ്പമല്ലി, മുകിലിൻ-
ചത്താൽ ജീവിതവാർത്ത പോയി, പടു-
കത്താതായ വിളക്കിനൊത്തതു കഴി-
ഉത്താപത്തൊടു, ഭോഗവാസനകളാൽ,
യെത്താതായ പഴം കൊതിച്ച ശിശു-
കർമ്മത്തിൻ വശരായുയർന്നു സുഖമായ്
നിർമ്മാർജ്ജിച്ചതിഘോരമാം നരകമോ
ശർമ്മമ്പോലെയശർമ്മവും മറുതടം
ധർമ്മവ്യായതചക്രചാരിപുരുഷൻ
ക്കാരോരുന്നിതു തത്ത്വ?മെങ്ങനെയൊരാൾ
നേരോ പ്രേതകഥപ്രസക്തി? പൊളിയോ?
വേരോടിങ്ങു കരിഞ്ഞുപോയ തരുവിൻ
അല്ലെങ്കിൽ പുതിഭയ്ക്കു ദൂരഗതമാ-
ലില്ലെന്നെങ്ങനെ നിർണ്ണയിക്കു?മിരുളിൽ-
കില്ലെന്തിന്നതുമല്ലനന്തനിയമം
തെല്ലെന്നാകിലുമർത്ഥമെന്നി നിലനി-
ൽക്കില്ലോർക്കിൽ വിശ്വാസവും.
ചൊല്ലാം തീയുടെ തീക്ഷ്ണദന്തമണയാ-
തെല്ലാശാസ്പദതത്ത്വമങ്ങു ‘തടി’യിൽ
അല്ലാഞ്ഞാൽ നരവാഴ്ചയല്ല; ഭുവനം-
ഇല്ലാതാം വില കണ്ണുനീരിനു;മതി-
ആ പക്ഷം ശരിയെങ്കിലിന്നയീ! “മൃതേ!“
മാ പല്ലിന്നിരകൾക്കു മൂർച്ചയിനിയും
ആപത്തിൻ പരകാഷ്ഠയായ പുലിയാ-
നീ പച്ചത്തൃണരാശി തിന്നരിയ പാ-
നേരാമായതു ഹാ! ശുഭേ! ഭയദമാം
വീരാഖ്യയ്ക്കു കൊതിക്കുമെത്രതരുണൻ
ആരായുന്നിതു രാഗപുഷ്പസൃതിമേൽ
താരാർമേനികൾതന്നെ ശീതതരമാം
ത്രാണിക്കൊത്തു പകൽ പരിശ്രമമിയ-
പേണിക്കണ്ണു തലോടിയെന്നുമണവോ-
പ്രാണിക്കിന്നെടുജീവിതപ്പെരുവഴി-
ക്ഷീണിക്കും ഹൃദയത്തെ മൂടിയൊടുവിൽ-
ച്ചേർക്കുന്നു സൗഖ്യം മൃതി
ജ്ഞാനം താൻ ക്ഷണവൃത്തി; ബുദ്ധിയിമവെ-
നൂനം ഹാ! ക്ഷമൃത്യുവിങ്ങനുദിനം
മൂനം വിട്ടതു നീണ്ടനന്തരമിതാം
ഈവണ്ണം ശരി! സൃഷ്ടിയും പ്രളയവും
കൈവല്യം വരുമെന്നു കാത്തിടുകയാ-
ജീവന്നിങ്ങു ബഹുക്രിയാജടിലമാ-
യ്ക്കാവശ്യം മൃതിയാം ‘വിരാമ’തിലകം
കില്ലില്ലിമ്മൃതി ജീവിതത്തിനുമഹോ!
ണല്ലില്ലെങ്കിലതീവ ഘോരതരമാ-
അല്ലിത്താർമണമാർന്നഹസ്സു നടമാ-
മല്ലിശ്രീപെടുമാമ്പൽ നീണ്ട മുടിയിൽ
പാരം പ്രാകൃതപക്ഷിവർഗ്ഗമഖിലം
സ്വൈരം, രാത്രി, ഭവൽ പ്രശസ്തി മധുരം
ദൂരത്തുള്ള വികല്പമോർക്കുകിലടു-
ത്തോർക്കില്ല, രണ്ടും സ്വയം
സാർജ്ഞൻ പടു കോകിലോത്തമനുപ-
മങ്ങാതോർക്കിൽ മൃതേ! പ്രവൃത്തിപരമാ-
പൊങ്ങാനും മതി വിശ്രമപ്രവണമാം
തങ്ങാമൊന്നയി! നിന്നിൽ മെച്ചമിനിയും
മിങ്ങാദ്ധ്യാത്മിക ദീപമാദിമുനിമാ-
പോരും ഹാ!ധിഷണേ മഹാപുരുഷനെ-
ത്തീരുന്നെന്തിനു? “ശല്യ”വേദിനി, ശവം
തീരും നിൻ വ്യഥ കണ്ണുനീർ പൊഴിക,യി-
ചേരുമ്മട്ടിലുറങ്ങിടട്ടെ, സഭയം
ഓന്നോതാം തിരുമേനിയിങ്ങു മൃതിയെ-
വന്നോതാതറികില്ലൊരാൾ അകലെനി-
ഇന്നോ ഞങ്ങളെ നോക്കിയമ്പിൽ വിവരം
നെന്നോർത്തിങ്ങതിരുട്ടിൽ മൂകകഥയായ്
എല്ലാം പോകുക, കീഴടങ്ങുക വിധി-
ത്തില്ലാതാകൂക ജീവിതം;-മതി വിഭോ!
ചൊല്ലാമായതു ഞങ്ങൾ നട്ടു മിഴിനീർ
ന്നെല്ലാവർക്കുംകതേകിടും മലർമണം
ഹാ! കഷ്ടം ഗതിമുട്ടിനിന്നിവിടെയെ-
ന്തെല്ലാം പുലമ്പുന്നു ഞാൻ,
ശോകവ്യാകുലമായ ബുദ്ധി പതറി-
നീ കണ്ണഞ്ചിടുമാറു സൂര്യ! വിലസു-
ലോകത്തിന്നിരുളാണു ദേവ, വിരയാം
നക്ഷത്രങ്ങളെ നോക്കിയിപ്പഴു പറ-
പക്ഷം ദുർബലമാണതോർത്തു ഭയവും
രക്ഷയ്ക്കായതിനിന്നു നിൻകരുണയ-
ദിക്ഷയ്ക്കാക്കൊല, നിൻപ്രകാശകണിക-
വാനത്തിൽ തടവില്ല, ധർമ്മരഥമി-
നൂനം ഭാസ്ക്കരനെത്തുമന്ധതമസം
ഊനമിട്ട ഭയങ്ങൾതന്റെ നിഴലും
ങ്ങാനന്ദാലയമാം മഹസ്സിൽ മറയും
ദേഹാംശങ്ങളിലീയിരുട്ടുമൊളിയും
ന്നാർഹാ! ശാശ്വതധർമ്മശക്തി! ഭുവന-
യീ കാണുന്ന സഹസ്രരശ്മിയെയിരു-
ശോകാശങ്കയെഴാത്ത ശുദ്ധസുഖവും
മേകാന്താദ്വയശാന്തിഭൂവിനു നമ-
Legend